Breaking News

How Media Celebrate Attingal Murder Case!

Attingal Murder Case

 

TechnoparkToday.com(April, 2014)>>  What Technopark achieved all these years could have received 1/100th of the media attention that a crime committed by its two employees got. Unfortunately, some media used it as an opportunity to portray ‘techies’ immoral and anti-social. It is true that Nino Mathew and Anu Shanthi committed a heinous crime; however, more than 40,000 employees are paying price for the crime committed by the two.

A section of employees may face job pressures and lead a stressful life, but that does n’t mean that IT professionals are ‘drug addicts’, ‘immoral’, or ‘anti-social’.  Some media reported that techies led an immoral lifestyle due to work pressure and sedentary lifestyle. In fact, majority of employees of Technopark eke out a living through these job and they highly value their hard earned money.

“Having been closely associated with the IT sector for more than 15 years,one finds it rather unfortunate that the ‘techie’ has been stereotyped in the popular media as someone who leads a lavish, ultra-liberal (read ‘western’) lifestyle and(therefore) one with ‘loose morals’. Unfortunate, because the reality of life in the IT industry is far different from what is popularly perceived”, says Rekha Menon, a popular public relations official and media person in an article published in a news paper.

“It is very unfortunate to see the wicked propaganda of some media, as always they portrays the personal affairs rather than alarmingly increasing crimes and criminal attitude in our society” Says Ram, a Consultant form Technopark

A large number of employees of Technopark are women.  The malicious campaigns have already made a bad image about techies and it certainly affects women professionals.  The company, where the accused worked, too faced some harassment. While the company has no involvement in the crime, the name of office was mentioned in news reports.

IT community is a cross-section of the society which has both positives and negatives.  Moreover, Technopark is not a name that could be misused; it is an infrastructure that hosts nearly 300 companies.  Fault of a person or a company is certainly not a fault of Technopark , its companies or thousands employees working there.

Suryajith S, Editor-in-Chief
TechnoparkToday.com

       

Check Also

ATeam Soft Solutions announces period leave for women employees

As part of the updated Leave Policy, ATeam Soft Solutions Pvt Ltd, announces that they …

4 comments

  1. 🙁

  2. ടെക്നോപാർക്ക് ഒരു അസാധാരണ സ്ഥലവും, സങ്കൽപ്പവും ഒക്കെ ആക്കി മാറ്റി നിർത്താൻ ഉള്ള വ്യഗ്രത പലപ്പോഴും പൊതു സമൂഹത്തിന്റെ പലഭാഗത്തു നിന്നും ഉണ്ടായിക്കണ്ടിട്ടുണ്ട്. ചില സീരിയലുകൾ, സിനിമകൾ, ലേഖനങ്ങൾ, സമൂഹ നവ മാധ്യമ ചർച്ചകൾ എന്നിവ ഈ ശൈലി അടയാളപ്പെടുത്തുന്നു. പക്ഷെ അല്പജ്ഞാനവും വൈകൃതപ്പെട്ട മനോഭാവവും ചേർന്നുണ്ടാക്കുന്ന മസാല ടെക്കി സങ്കല്പം യാധാര്ധ്യങ്ങൾക്കും കുറെ കാതം അകലെയാണ്, എതിർ ദിശയിൽ. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യ വല്ക്കരിച്ചു, പലരുടെയും ജീവിതത്തെ കളിയാക്കുകയാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ അടുത്തുണ്ടായ ആറ്റിങ്ങൽ ഇരട്ട കൊലപാതകം, അതിലെ കുറ്റവാളികൾ ടെക്നോപാർക്ക് ജീവനക്കാരായിരുന്നു എന്നതാണ് ഇപ്പോൾ ചർച്ചകൾ വീണ്ടും ആക്കം കൂടാൻ കാരണം.ഒരു വയസായ സ്ത്രീയും പിഞ്ചു കുഞ്ഞും കൊല്ലപ്പെട്ട കുറ്റകൃത്യത്തിലെ നായകനും നായികയും( കൊല്ലപ്പെട്ട സ്ത്രീയുടെ മരുമകൾ,കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ) ഇവിടെ ജോലിചെയ്തു എന്നതിൽ കവിഞ്ഞു കൂടുതലൊന്നും ഈ തൊഴിൽ സ്ഥലത്തിന്റെ പ്രത്യേകതകൾ ഈ കുറ്റകൃത്യത്തെ സഹായിച്ചതായി കാണാൻ കഴിയുന്നില്ല. ടെക്നോപാർക്ക് കുത്തഴിഞ്ഞ ലൈംഗികതയുടെ തലസ്ഥാനവും, അവിഹിത ബന്ധങ്ങളുടെ വിളഭൂമിയും, നോട്ടുകൾ പെയ്യുന്ന സ്ഥലവുമായി കാണാൻ ഇഷ്ടപ്പെടുന്നവർ പ്രചാരണങ്ങളും ആയി ഇറങ്ങിക്കഴിഞ്ഞു. പിന്നെ സദാചാര വാദികളും, എന്തിനും പിന്തിരിപ്പൻ മൂല്യതകർച്ച കാരണം ആയി കാണുന്ന മത സാംസ്‌കാരിക കുതുകികളും കളംനിറഞ്ഞാടാൻ തുടങ്ങിയിരിക്കുന്നു. ശരാശരി മലയാളിയുടെ മാനസിക വൈകൃതങ്ങൾക്കും വികല / സീരിയൽ പ്രേരിത ഭാവനകൾക്കും പെട്ടന്ന് ചിറകു മുളച്ചോ എന്ന് തോന്നിപ്പോകും ഇപ്പോഴത്തെ പ്രതികരണങ്ങൾ കേട്ടാൽ യാഥാർത്യങ്ങൾ മനസിലാക്കാൻ താല്പര്യം ഉള്ളവർ തുടർന്ന് വായിക്കുക. ജോലി സമയം കൂടുതലുള്ള, ആനുകൂല്യങ്ങൾ കുറവുള്ള, അവധി ദിവസങ്ങൾ കുറഞ്ഞ ( പ്രസവാവധി പോലും) എന്നാൽ ശമ്പളം പലതരത്തിലുള്ള ഒരു തൊഴിലിടം ആണ് ടെക്നോപാർക്ക്. വിദ്യാഭ്യാസം ഉള്ള ധാരാളം സ്ത്രീകൾ ഇവിടെ ജോലിചെയ്യുന്നു. ഹർത്താൽ നടത്തുമ്പോൾ ടെക്നോപാർക്ക് ഒഴിവായി നിർത്തുന്നത്, വ്യവസായ തുടർച്ച ( ബിസിനെസ്സ് കണ്ടിനുയിട്ടി ) നിലനിർത്താൻ വേണ്ടി ആണ്. അത് നമ്മുടെ എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികളുടെയും ഭരണ നേതൃത്വത്തിന്റെയും ഒരു അപ്രഖ്യാപിത ധാരണയുടേയും ഫലം കൂടി ആണ്. നില നില്ക്കുന്ന നാടിനു കോടികളുടെ നികുതി, 45000 പേർക്കു നേരിട്ട് തൊഴിൽ, 2 ലക്ഷം പേർക്കോളം നേരിട്ടല്ലാതെ തൊഴിൽ, മലിനീകരണം ഇല്ലെന്നു തന്നെ പറയാം, ചുറ്റുവട്ടത്ത് അനേകം വ്യാപാര സ്ഥാപനങ്ങൾ ഇതെല്ലാം നമ്മളെ ഉത്സാഹിപ്പിക്കുന്ന ഘടകങ്ങൾ ആകേണ്ടതാണ്, സാധാരണ ഗതിയിൽ. പക്ഷേ പലരും ഇതിനെ ഒരു തരം അസഹിഷ്ണുതയോടെ കാണാൻ തുടങ്ങുന്നതാണ്, ഹർത്താൽ ദിവസങ്ങളിൽ ടെക്നോപാർക്ക് ബസുകളെ കല്ലെറിയാനും, ജീവനക്കാരുടെ വാഹനങ്ങളെ കാറ്റൂരി വിടാനും എല്ലാം പ്രേരിപ്പിക്കുന്നത്. അധ്വാനിച്ചു ജീവിക്കുന്ന/ കുടുംബം പുലർത്തുന്ന തൊഴിലാളികളായ ഇവർക്കു വിദ്യാഭ്യാസം ഉള്ളത് കൊണ്ട് പ്രതികരണ ശേഷിയും മറ്റും കുറവാണെന്ന തെറ്റിധാരണ ആണ് തോന്നുന്ന വില ഈടാക്കാൻ ചില ഹോട്ടലുകാർക്കും, പല വ്യാപാരികൾക്കും , ചില സേവന ദാതാക്കൾക്കും, മിക്ക ഇടനിലക്കാർക്കും പ്രേരണ നൽകുന്നത്. ഇപ്പോൾ ഉള്ള അപവാദ പ്രചാരണങ്ങൾ മാന്യമായി തൊഴിൽ ചെയ്തു ജീവിക്കുന്ന പലരുടെയും അന്തസിനു നേരെ ഉള്ള കൂക്കുവിളി ആണ്. അതിൽ ഏറ്റവും മോശമായി ബാധിക്കപ്പെടാൻ ഇടയുള്ളവർ സ്ത്രീജനങ്ങളും ആണ്. ഒരു പക്ഷേ അവരുടെ ജോലി ചെയ്യാനുള്ള ആഗ്രഹത്തിന് നേരെ വിലക്കുകൾ ഉണ്ടായേക്കാം. സംശയത്തിന്റെ നിഴലുകൾ, ചിലരുടെ എങ്കിലും വ്യക്തി ബന്ധങ്ങളെ ബാധിച്ചേക്കാം, ഈ വ്യവസായത്തിന്റെ ആകർഷണീയത കുറഞ്ഞേക്കാം. സാധാരണ ആണും പെണ്ണും ഒരുമിച്ചു തൊഴിൽ ചെയ്യുന്ന ഒരിടത്തിൽ ഉണ്ടാവാൻ സാധ്യത ഉള്ള കാര്യങ്ങൾ മാത്രമേ ഈ തൊഴിലിടത്തിലും ഉണ്ടാവാൻ ഇടയുള്ളൂ. ഇരുന്നിടത്ത് നിന്ന് എഴുനേൽക്കാൻ പോലും സമയമില്ലാത്ത ജോലിയും മറ്റും പലരുടെയും ഭാവനകൾക്കും അപ്പുറത്താണ് എന്നതാണ് സത്യം. ഇവിടം വിട്ടാൽ ഉള്ള ജീവിത ശൈലി, തികച്ചും വ്യക്തി കേന്ദ്രീക്രിതം ആണ്, അതിനു ഒരു പൊതു സ്വഭാവം ഉള്ളതായി കണ്ടിട്ടില്ല. എന്റെ കാഴ്ചയിൽ അസാധാരണം ആയതു ചുരുക്കവും ആണ്. ഒറ്റപ്പെട്ടതിനെ പെരുപ്പിച്ചു കാണിച്ചു, എല്ലാവരെയും താറടിക്കുന്നത് നിർത്താൻ ഈ തൽപരകക്ഷികൾ തയാറാവണം, അല്ലാത്ത പക്ഷം ഈ കുപ്രചാരണം അവജ്ഞയോടെ തള്ളിക്കളയാൻ അതിലൂടെ ടെക്നോപാർക്ക് എന്ന അഭിമാന സ്തംഭത്തെ സംരക്ഷിക്കാൻ സമൂഹം മുന്നോട്ടുവരണം. – അനൂപ്‌ വർഗീസ് കുരിയപ്പുറം